പ്രകൃതി അതിന്റെ ദൃശ്യ സൗന്ദര്യം തുറന്നു കാണിക്കുന്ന ഇടങ്ങൾ ആണ് കടൽതീരങ്ങളും അതുപോലെ മലനിരകകളും – പക്ഷെ അത് ചോക്കു കല്ലുകളാൽ നിർമ്മിത മണെങ്കിൽ ഈ കാഴ്ചകൾക്ക് മനോഹരിത കൂടുകയോ യുള്ളു – – ഇത്തരത്തിൽ ഒരു ഇടം മാണ്
ബീച്ച് ഹെഡ് – :::..
ഇംഗ്ലണ്ടിലെ ഈസ് ബോൺ പ്രദേശത്തിന്റെ ഭാഗമായ ബീച്ചി ഹെഡ് സ്ഥിതി ചെയ്യുന്നത്
സമുദ്രനിരപ്പിൽ നിന്ന് 162 മീറ്റർ ഉയരത്തിൽ (536 അടി ഉയരത്തിൽ ആണ് ഇത് നിലകെള്ളുന്നത് – ബ്രിട്ടനിലെ ഏറ്റവും ഉയരം മുള്ള ചുണ്ണമ്പുകല്ലുകളാൽ നിർമ്മിതമായ സമുദ്രത്തിലേക്ക് തള്ളിനില്ക്കുന്ന ഇടം കൂടിയാണിത്- കാണാൻ മനോഹരമാണ്ണെങ്കിലും ‘ലോകത്തിലെ പ്രശസ്ഥമായ ആത്മഹത്യ മുനമ്പുകളിൽ ഒന്നു കൂടിയാണ് ഇവിടം
വിശേഷണങ്ങളും ചരിത്രവും ഇനിയുമുണ്ട് ബീച്ചീഹെഡിനെ കുറിച്ച് പറയാൻ
– കമ്മ്യൂണിസത്തിന്റെ പിതാമഹാൻ ന്മ രിൽ ഒരാളായ
ഫ്രെഡറിക് എംഗൽസ് 1895 ഓഗസ്റ്റ് അഞ്ചിന്, 74 ആം വയസ്സിൽ ലണ്ടനിൽ വച്ച് കാൻസർ മൂലം നിര്യതനായപ്പോൾ അദ്ദേഹത്തിന്റെ ചിതാഭസ്മം അദ്ദേഹം ആവശ്യപ്പെട്ടതുപോലെ ഈസ്റ്റ്ബോൺഷൈക്കിന് സമീപം ബീച് ഹെഡ്ഡിൽ നിന്ന് സമുദ്രത്തിലെക്ക് വിതറുകയായിരുന്നു
1950-ൽ ഇതിനെ ഭൂവിഭാഗത്തു നിന്ന് ഒരു മനുഷ്യ ന്റെ അസ്ഥിക്കൂടം ലഭിക്കുകയുണ്ടായി ഇതിന്റെ പ്രേത്യകതകൾ കാരണം ഗവേഷകർ കാർബൺ ഡേറ്റിംഗ്, റേഡിയേ ഐസോട്ടെ പിന് വിധേയമാക്കിയപ്പോൾ – 200-250 AD_യിൽ കിഴക്കൻ മേഖലയിൽ നിന്നു വന്ന ഒരു ആഫ്രിക്കൻ വംശജയുടെ താണ് എന്ന് സ്ഥിതികരിക്കുകയും അവളെ ബീഡി ഹാർഡ് ലോഡി എന്ന് പില്കാലത്ത് അറിയപ്പെടുകയും ചെയ്തിരുന്നു
ഇംഗ്ലിഷ് ചാനല്ലിലെ കപ്പലുകളുടെ സുഗമായ സഞ്ചരത്തിന് വേണ്ടി ഇവിടെ ഒരു ലൈറ്റ് ഹൗസ് നിർമ്മിക്കുകയുണ്ടായിരുന്നു – ഏറെ
സാഹസപ്പെട്ട് ആണ് ഇതിന്റെ നിർമ്മാണം കടല്ലിന്റെ തീരത്ത്ളനടത്തിയിരുന്നത്
1900 മുതൽ 1902 വരെ സർ തോമസ് മാത്യൂസ് നിർദേശപ്രകാരം മാ യി രു ന്നു അത് താൽക്കാലിക കേബിൾ ഉപയോഗിച്ചുകെണ്ട് ഒരു റോപ്പ് സംവിധനം ഒരുക്കിയായിരുന്നു ജോലിക്കരെയും ഇതിലെയ്ക്കു വേണ്ട സാമഗ്രികൾ എല്ലാഎത്തിച്ചിരുന്നത് കോർണർ ഗ്രാനൈറ്റിൽ 3,660 ടൺ ടൺ നിർമിക്കാനായി ഉപയോഗിച്ചു
66 മില്യൺ വർഷംങ്ങൾക്ക് മുൻ മ്പ് കടല്ലിനുള്ളി ചേക്ക് രൂപികൃതമാവുകയും ഹിമയുഗ കാലഘട്ടത്തിൽ സമുദ്രനിരപ്പ് ഉയർന്നു വരുകയും ഇംഗ്ലീഷ് ചാനൽ രൂപികൃതമാവുമ്പോൾ തന്നെ ഇതിന്റെ മർദ്ദത്തെ തുടർന്ന് ഉയർന്ന വന്നതായിരിക്കാം ഈ ചുണ്ണാമ്പുകല്ലുകളുടെ കൂട്ടം എന്ന് ഗവേഷകർ വിലയിരുത്തുന്നു – ബ്രിട്ടനിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ് ഇവിടം
ഈ പോസ്റ്റ്, ലേഖകന്റെ അനുവാദം കൂടാതെ യൂട്യൂബ് വീഡിയോകൾക്കായി ഉപയോഗിക്കാൻ പാടില്ല.